Friday, September 25, 2009

കലാകാരന്‍

എയി കലാകാര
നിന്റെ കയ്യൊപ്പ്
ഈ പ്രപഞ്ഞ വൃക്ഷത്തിന്‍
ചുവട്ടില്‍ നിക്ഷേപിച്ചു
ഇടവേളയില്‍ മറഞ്ഞു തെളിയുമ്പോള്‍
തളിര്കുന്ന ചിന്തകള്‍
സൌന്ദര്യ തലവികാരങ്ങള്‍
എല്ലാം അനിര്‍വച്ചനെയം

എന്‍റെ മയില്‍പീലിതുണ്ടുകള്‍

കാര്‍മേഘങ്ങള്‍ മൂടിനില്കും ജൂണിലെ ഒരു പ്രഭാതം
അന്ന്, ഒരു കുട്ടം കുസൃതികുരുന്നുകള്‍ എന്‍റെ കൂട്ടുകരയിതീര്നു
കളിച്ചും ചിരിച്ചും ഇണങിയും പിണങിയും
ഞങ്ങള്‍ ജീവിതതിലെക് പിച്ച വച്ചു
അമ്മയുടെ ചിരകുകല്കിടയില്‍ നിന്നും
കുട്ടുകാരുടെ ഉഷ്മ്മലതയിലെക്
അന്നെനിക്യദ്യമായി ഒരു മയില്പീളിടുണ്ട് കിട്ടി
ഓര്‍മ്മടന്‍ ചില്ലുകുടരത്തില്‍ ഞാന്‍ അത് സുക്ഷിച്ചു വച്ചു
അങ്ങനെ നിമിഷങ്ങള്‍,ദിനങ്ങള്‍ ,വര്‍ഷങ്ങള്‍ കടന്നുപോയി
എന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകി
മാനം കണ്ടിട്ടും മഴകാര്‍ കണ്ടിട്ടും
എന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകുന്നു
ഓര്‍മകളുടെ ചില്ലുകൊട്ടാരം പോടിതെരികുമ്പോള്‍
സ്നേഹത്തിന്‍ വളപോട്ടുകള്‍ ചിതരിറെരികുന്നുവോ?
ഒപ്പം എന്‍റെ മയില്പീളിടുണ്ടുകളും പരന്നുപോവുകയോ?
വര്‍ണ്ണ ചിറകുകള്‍ വീശി എന്‍റെ കു‌ടുകര്‍ വിട്ടു പോകുന്നുവോ?
അരുതെന്ന് പറയാന്‍ എനികകുമോ?
സന്ധോഷ സാന്ദ്രമാം ഈ
പോന്നോര്‍മകലുംമായി നാം വിട ചോല്ലുകയാണോ?
വിഷടഗീതതിന്‍ വീണ നാഥവുമായി
വിജ്ഞാനം തേടി നാം പോയിടുമ്പോള്‍
നിങ്ങള്‍ മനസ്സില്‍ സുക്ഷികുമോ -
ഈ സൌഹൃദത്തിന്‍ പൂന്തുവലുകള്‍